അവൾ
തീരത്തായി ഒഴുകിയ തോണിയിൽ
വിണ്ണിലെ വർഷത്തിന് തെളിനീരായി
തഴുകിയിറങ്ങി അവൾ
തീരത്തു നിന്നും മാറി ഒഴുകാൻ
തീവ്രമായ ഓളത്തിൻ തെന്നലായി
കളിക്കൂട്ടുകൾ നിറച്ച കുട്ടയുമായി
വന്ന ആ താരകത്തെ
അവൾ എന്നു ഞാൻ വിളിക്കട്ടെ
ജാലക ചില്ലിന്മേൽ ചിതറും
കാറ്റിൻ ഈണങ്ങളിൽ
ഉയരും ഈണമായി..
കണ്ണീരിൻ ഓളങ്ങളിൽ
നിലാതിങ്കളായി
വിടരും ചാന്ദ്രഹാസമേ..
എവിടെയായിരുന്നു ഇക്കാലമത്രയും
തീരത്തെ തഴുകി ഒഴുകാം
തിരയെ മറക്കാതെ
ഓർമ്മകളെ ബേദിച്ചു
കാലത്തെ ബന്ധിച്ചു
അവളിൽ അവനും ചേരുന്നു..
തീരത്തായി ഒഴുകിയ തോണിയിൽ
വിണ്ണിലെ വർഷത്തിന് തെളിനീരായി
തഴുകിയിറങ്ങി അവൾ
തീരത്തു നിന്നും മാറി ഒഴുകാൻ
തീവ്രമായ ഓളത്തിൻ തെന്നലായി
കളിക്കൂട്ടുകൾ നിറച്ച കുട്ടയുമായി
വന്ന ആ താരകത്തെ
അവൾ എന്നു ഞാൻ വിളിക്കട്ടെ
ജാലക ചില്ലിന്മേൽ ചിതറും
കാറ്റിൻ ഈണങ്ങളിൽ
ഉയരും ഈണമായി..
കണ്ണീരിൻ ഓളങ്ങളിൽ
നിലാതിങ്കളായി
വിടരും ചാന്ദ്രഹാസമേ..
എവിടെയായിരുന്നു ഇക്കാലമത്രയും
തീരത്തെ തഴുകി ഒഴുകാം
തിരയെ മറക്കാതെ
ഓർമ്മകളെ ബേദിച്ചു
കാലത്തെ ബന്ധിച്ചു
അവളിൽ അവനും ചേരുന്നു..